Description
Digambaran
ദിഗംബരനെ കൊല്ലാൻ തീരുമാനിച്ചു. രാത്രിയുടെ ഇരുളിൽ പാപനാശം കടലിലേയ്ക്ക് ദിഗംബരനെ ഞങ്ങൾ വലിച്ചെറിഞ്ഞു. ആത്മാവിന് മോക്ഷം കിട്ടാൻ ബലികർമ്മങ്ങളും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞില്ല…. മഴ പിടിച്ച ഒരു രാത്രിയിൽ ശരീരമാകെ ചിതൽ പിടിച്ച ഒരു മനുഷ്യൻ കടലിൽ നിന്ന് കയറിവരുന്നത് കണ്ടു. നനഞ്ഞ മണലിൽ വിരലുകൾ മാത്രമേ തൊട്ടിരുന്നു. ചുണ്ടിൽ മരണമന്ത്രം ചൊല്ലിയ ആ മനുഷ്യനെ ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട് ഞാൻ ഞെട്ടി… സിരകളിൽ ഭയത്തിന്റെ ചുടുചോര തണുത്തുറയുന്ന ആ നിമിഷം എന്റെ മനം അയാളുടെ പേര് അറിയാതെ ഉച്ചരിച്ചുപോയി… ദിഗംബരൻ..
Reviews
There are no reviews yet.